"Main Page" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) →🌟 മുഖലേഖനങ്ങൾ റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 10: | വരി 10: | ||
[[Category:Articles]] | [[Category:Articles]] | ||
[[Homepage Status::Featured]] | [[Homepage Status::Featured]] | ||
|?= | |?=ArticlePage | ||
|?Displayname=Displayname | |?Displayname=Displayname | ||
|?Author=Author | |?Author=Author | ||
14:31, 18 ജൂലൈ 2026-നു നിലവിലുണ്ടായിരുന്ന രൂപം
അഭിപ്രായവേദി പൊതുസംവാദങ്ങളുടെയും ഗവേഷണങ്ങളുടെയും ലേഖനങ്ങളുടെയും സ്വതന്ത്ര വേദിയാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ വസ്തുതകളെ ആധാരമാക്കിയ വിശകലനങ്ങളും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇവിടെ വായിക്കാം.
🌟 മുഖലേഖനങ്ങൾ
[[അന്റോണിയോ ഗ്രാംഷി: ജീവിതവും രാഷ്ട്രീയ രൂപീകരണവും|അന്റോണിയോ ഗ്രാംഷി: ജീവിതവും രാഷ്ട്രീയ രൂപീകരണവും]]
ഇന്നത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ അവസ്ഥകളെ വ്യക്തതയോടെ തിരിച്ചറിയാൻ അന്റോണിയോ ഗ്രാംഷിയുടെ ചിന്തകൾ നമ്മെ സഹായിക്കും. സാമ്പത്തിക ബലം കൊണ്ട് മാത്രമല്ല, മാധ്യമങ്ങളും വിദ്യാഭ്യാസവും സാംസ്കാരിക സ്ഥാപനങ്ങളും വഴി ആശയപരമായ മേൽക്കോയ്മ (Hegemony) നേടിയാണ് ഭരണവർഗ്ഗം ജനങ്ങളെ സ്വാധീനിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ചിന്തയെ രൂപപ്പെടുത്തിയ കാലഘട്ടത്തിലേയ്ക്കും അനുഭവങ്ങളിലേയ്ക്കും ഒരു തിരിഞ്ഞുനോട്ടം.
[[വിജ്ഞാനവും കുത്തകവൽക്കരിക്കുന്നു|വിജ്ഞാനവും കുത്തകവൽക്കരിക്കുന്നു]]
ലോകം ഇന്ന് വൈജ്ഞാനിക സമൂഹമായി വളർന്നുവെന്ന് അവകാശപ്പെടുമ്പോഴും, അറിവും സാങ്കേതികവിദ്യയും ചുരുക്കം ചില വൻകിട കമ്പനികൾ കുത്തകയാക്കി മാറ്റുന്ന പ്രതിഭാസത്തെ ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നു.
📰 പ്രധാന ലേഖനങ്ങൾ
- അവരിൽ ഉത്തരവാദിത്തം ചുമത്തുക (2 April 2019)
- ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം (30 April 2019)
- തിളങ്ങുന്ന കണക്കുകളും തളരുന്ന കർഷകരും. (23 July 2026)
- നൂറ്റാണ്ട് വൈകി അരങ്ങിലെത്തിയ ലൂസിയ (14 July 2026)
- പീരങ്കികളുടെ സ്ഥാനം ഡോക്ലാമാണ്, ജെ എൻ യു അല്ല (11 July 2026)
- വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു (8 October 2020)
വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു
ഹാഥ്രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്.
അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു
തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്.
ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും
ഒരു നല്ല മൺസൂണിനും നല്ല വിളവിനും ശേഷം കർഷകർ ആത്മഹത്യയിലേയ്ക്കും പ്രക്ഷോഭത്തിലേയ്ക്കും നീങ്ങുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഒരു നല്ല വിള കിട്ടിയാൽ രണ്ട് ദുരിത കാലങ്ങൾ നീന്തിക്കയറുന്നവരാണ് നമ്മുടെ കർഷകർ.
⏱️ പുതിയ പ്രസിദ്ധീകരണങ്ങൾ
- അതിർത്തി കാക്കുന്ന ജവാൻ (18 March 2019)
- അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു (17 July 2018)
- ആത്മവിശ്വാസം നഷ്ടപ്പെട്ട കർഷകർ നിഷ്ക്രിയതയിൽനിന്നും സജീവമായ പ്രതിഷേധങ്ങളിലേയ്ക്ക് (7 September 2018)
- ഇടതുപക്ഷത്തിന് കോൺഗ്രസ്സിന്റെ ആവശ്യമില്ല (21 March 2018)
- ഇടതുപക്ഷത്തിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കാണുക (18 June 2019)
- ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും (14 June 2017)
- ഇന്ത്യ അമേരിക്കയുടെ വിനീതവിധേയനോ? (21 September 2018)
- എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്? (25 June 2016)
- ഒരു നാഗരികതയിൽ എന്നതുപോലെ ചിന്തിക്കൂ (3 March 2019)
- ഒരു റെക്കോർഡ് തകരുന്നു (14 March 2021)
- ഒറ്റാൽ - അനാഥബാല്യത്തിന്റെ (ചെക്കോവ്) ജയരാജ് കഥ (5 June 2016)
- ഓണം വിശേഷാൽ കഥകൾ - 2016 (10 September 2016)
- കേരളത്തിൽ ഇടതുപക്ഷത്തിൻറെ സ്വഭാവം മാറുന്നു (4 December 2021)
- കൊക്കകോളയ്ക്ക് ഒരു സി.ഡി.എസ്. ഊന്നുവടി (24 April 2008)
- ക്രൂരത മൃഗങ്ങളോടോ മനുഷ്യരോടോ? (29 May 2017)
- ഗവർണർ ജോലി ബോറാണ്. അധികാരമാണ് കാര്യം (20 December 2020)
- ഗോ വിജ്ഞാന പരീക്ഷകൾ (8 August 2016)
- ജനാധിപത്യം എത്തിച്ചേർന്നത് ഇവിടേയ്ക്കോ? (12 January 2021)
- ദേശവിരുദ്ധമായ ദേശീയത (6 October 2018)
- നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ (6 July 2020)
- നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കൂ, മൈ ലോഡ്സ് (20 November 2020)
- പാർട്ടിതന്നെ വി എസ്സിനെ സന്തോഷിപ്പിക്കട്ടെ (5 June 2016)
- പാർലമെന്റ് ചുമതലകളിൽനിന്ന് മുഖം തിരിക്കുന്നുവോ? (17 October 2018)
- പോസ്റ്റ് ട്രൂത്ത് കാലത്തെ ജല്ലിക്കെട്ട് (22 January 2017)
- ഭരണകൂട അജണ്ടയിൽ പെട്ടുപോയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും (6 February 2017)
- ഭീം ആർമി - ഹിന്ദു വലതിന് ദളിത് വെല്ലുവിളി (1 October 2018)
- ഭൂരിപക്ഷത്തിന്റെ മൗനം (20 December 2016)
- മതേതര ഇന്ത്യയുടെ അവസാന ശക്തിദുർഗങ്ങൾ (24 December 2019)
- മിന്നിത്തിളങ്ങുന്നു ജനങ്ങൾ, ഉത്സാഹമില്ലാതെ പ്രതിപക്ഷം (16 January 2020)
- മുന്നറിയിപ്പ്: ഒരു പുതിയ തലമുറ ഉദിച്ചുയരുന്നു (14 January 2020)
- മോഡിയുടെ വാഗ്പാടവത്തെ ചെറുക്കാൻ ആർക്കു കഴിയും? (1 November 2020)
- മോദി കലണ്ടർ വർക്സ്? (4 January 2017)
- ലീല - എന്തിന് ഇങ്ങനെ ഒരു സിനിമ? (29 April 2016)
- വിദേശനയത്തിലും കാവിവൽക്കരണം (15 July 2017)
- സക്കറിയയുടെ കഥ — ‘റാണി’ (21 May 2016)
- സൈന്യം രാജ്യത്തിന്റെ ഒരു ഉപകരണമാണ്, ആത്മാവല്ല. (2 November 2016)
- സ്കൂളുകൾ അടച്ചുപൂട്ടുന്ന സാക്ഷരകേരളം (7 June 2016)
- ഹിന്ദുത്വ 2.0 - മോഡിയുടെ പുതിയ രാഷ്ട്രീയ ബ്രാൻഡ് (15 August 2017)
- ‘മോഡിക്ക് ബദൽ ഇല്ല’ എന്ന പ്രചാരണം ഒരു ഭോഷ്ക്ക് - അരുൺ ഷൗരി (15 September 2018)
- ‘റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ (27 September 2018)
അന്റോണിയോ ഗ്രാംഷി: ജീവിതവും രാഷ്ട്രീയ രൂപീകരണവും
ഇന്നത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ അവസ്ഥകളെ വ്യക്തതയോടെ തിരിച്ചറിയാൻ അന്റോണിയോ ഗ്രാംഷിയുടെ ചിന്തകൾ നമ്മെ സഹായിക്കും. സാമ്പത്തിക ബലം കൊണ്ട് മാത്രമല്ല, മാധ്യമങ്ങളും വിദ്യാഭ്യാസവും സാംസ്കാരിക സ്ഥാപനങ്ങളും വഴി ആശയപരമായ മേൽക്കോയ്മ (Hegemony) നേടിയാണ് ഭരണവർഗ്ഗം ജനങ്ങളെ സ്വാധീനിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ചിന്തയെ രൂപപ്പെടുത്തിയ കാലഘട്ടത്തിലേയ്ക്കും അനുഭവങ്ങളിലേയ്ക്കും ഒരു തിരിഞ്ഞുനോട്ടം.
വിജ്ഞാനവും കുത്തകവൽക്കരിക്കുന്നു
ലോകം ഇന്ന് വൈജ്ഞാനിക സമൂഹമായി വളർന്നുവെന്ന് അവകാശപ്പെടുമ്പോഴും, അറിവും സാങ്കേതികവിദ്യയും ചുരുക്കം ചില വൻകിട കമ്പനികൾ കുത്തകയാക്കി മാറ്റുന്ന പ്രതിഭാസത്തെ ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നു.
തിളങ്ങുന്ന കണക്കുകളും തളരുന്ന കർഷകരും.
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുമ്പോഴും ഗ്രാമീണ ജീവിതത്തിൽ അനുഭവപ്പെടുന്ന കടുത്ത പ്രതിസന്ധിയും വൈരുധ്യങ്ങളുമാണ് ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കാർഷികോല്പന്നങ്ങളുടെ വിലയിടിവ്, സംഭരണത്തിലെ കുറവ്, വർധിച്ചുവരുന്ന കടബാധ്യത എന്നിവ കാരണം കർഷകർ ഭൂമി വിറ്റ് നഗരങ്ങളിലെ ചേരികളിലേക്ക് തുച്ഛശമ്പളക്കാരായ തൊഴിലാളികളായി കുടിയേറാൻ നിർബന്ധിതരാകുന്നു.
നൂറ്റാണ്ട് വൈകി അരങ്ങിലെത്തിയ ലൂസിയ
ജയിംസ് ജോയ്സ് എന്ന ലോകപ്രശസ്ത എഴുത്തുകാരന്റെ തണലിൽ ജീവിച്ചിട്ടും ഇരുട്ടിലേക്ക് മറഞ്ഞുപോയ മകൾ ലൂസിയ എന്ന നർത്തകിയുടെ യഥാർത്ഥ ജീവിതമാണ് തൃശ്ശൂരിൽ നടന്ന ITFOK-2026 നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട "ലൂസിയ ജോയ്സ്, എ സ്മാൾ ഡ്രാമ ഇൻ മോഷൻ" എന്ന നാടകത്തിന്റെ ഇതിവൃത്തം. നാടകത്തെ എങ്ങിനെ കാണുന്നുവെന്ന് യു. അജിത്കുമാർ എഴുതുന്നു.
പീരങ്കികളുടെ സ്ഥാനം ഡോക്ലാമാണ്, ജെ എൻ യു അല്ല
ദേശീയത എന്ന ആശയം രൂപംകൊള്ളുന്നത് ധിഷണാപരമായാണ് - സൈനികമായല്ല; അത് നൈസർഗ്ഗികമാണ്, അടിച്ചേൽപ്പിക്കപ്പെടുന്നതല്ല; അത് ഹൃദയത്തിലെ തോന്നലാണ് - ധരിക്കുന്ന കുപ്പായമല്ല
കേരളത്തിൽ ഇടതുപക്ഷത്തിൻറെ സ്വഭാവം മാറുന്നു
പതിറ്റാണ്ടുകൾ പഴക്കമുള്ള കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഇടതുപക്ഷം എങ്ങനെയാണ് അധികാരം നിലനിർത്തിയത്? കേരളത്തെ അമ്പരപ്പിച്ച ആ രാഷ്ട്രീയ മാറ്റത്തിന്റെയും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികളുടെയും ആകർഷകമായ വിശകലനം താഴെ വായിക്കാം.
ഒരു റെക്കോർഡ് തകരുന്നു
കഴിഞ്ഞതവണ എൽ ഡി എഫ് എങ്കിൽ ഇത്തവണ യു ഡി എഫ് എന്ന തിരഞ്ഞെടുപ്പുരീതിക്ക് കേരളം പ്രശസ്തമാണ്. ആ പാരമ്പര്യം തകർക്കാൻ പോകുന്നു. പിണറായി വിജയൻ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുകയും അധികാരത്തിൽ തുടരുകയും ചെയ്യുമെന്ന് പ്രവചിക്കുന്നവരോടൊപ്പം ഞാനും ചേരുന്നു, അധികാരത്തിന്റെ തുടർച്ച ആസ്വദിക്കുന്ന ആദ്യത്തെ കേരള മുഖ്യമന്ത്രിയായിരിക്കും വിജയൻ.
ജനാധിപത്യം എത്തിച്ചേർന്നത് ഇവിടേയ്ക്കോ?
അമേരിക്കൻ കാപ്പിറ്റോൾ ഹില്ലിൽ നടന്ന അഭൂതപൂർവ്വമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയെയും ലോകരാഷ്ട്രങ്ങളിൽ അത് ഉണ്ടാക്കുന്ന ആഘാതങ്ങളെയും വിശകലനം ചെയ്യുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജ്. ഡൊണാൾഡ് ട്രംപിന്റെ അധികാരമോഹവും മോദി - ട്രംപ് നയതന്ത്ര ബന്ധങ്ങളുടെ പോരായ്മകളും ചർച്ച ചെയ്യുന്ന ഈ ലേഖനം, കേവലം പ്രകടനപരമായ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ഇന്ത്യ വളരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
📂 വിഷയങ്ങൾ
About AbhiprayaVedi
AbhiprayaVedi is a collective platform dedicated to serious journalism, pre-publication research, editorial collaboration, and meaningful public conversation.