Main Page
അഭിപ്രായവേദി പൊതുസംവാദങ്ങളുടെയും ഗവേഷണങ്ങളുടെയും ലേഖനങ്ങളുടെയും സ്വതന്ത്ര വേദിയാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ വസ്തുതകളെ ആധാരമാക്കിയ വിശകലനങ്ങളും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇവിടെ വായിക്കാം.
🌟 മുഖലേഖനങ്ങൾ
പോസ്റ്റ് ട്രൂത്ത് കാലത്തെ ജല്ലിക്കെട്ട്
'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം.
📰 പ്രധാന ലേഖനങ്ങൾ
ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും
ഒരു നല്ല മൺസൂണിനും നല്ല വിളവിനും ശേഷം കർഷകർ ആത്മഹത്യയിലേയ്ക്കും പ്രക്ഷോഭത്തിലേയ്ക്കും നീങ്ങുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഒരു നല്ല വിള കിട്ടിയാൽ രണ്ട് ദുരിത കാലങ്ങൾ നീന്തിക്കയറുന്നവരാണ് നമ്മുടെ കർഷകർ.
⏱️ പുതിയ പ്രസിദ്ധീകരണങ്ങൾ
ഗവർണർ ജോലി ബോറാണ്. അധികാരമാണ് കാര്യം
കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഗവർണർ-സർക്കാർ തർക്കത്തെയും ഭരണഘടനാ പദവികളുടെ ദുരുപയോഗത്തെയും രൂക്ഷമായി വിമർശിക്കുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജ് ഈ ലേഖനത്തിൽ. കേന്ദ്രത്തിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള അമിതാവേശത്തിൽ നിന്നും മാറി, ജനാധിപത്യപരമായ മര്യാദകൾ പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഈ നിരീക്ഷണങ്ങളുടെ മലയാള പരിഭാഷ വായനക്കാർക്കായി പങ്കുവെക്കുന്നു.
നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കൂ, മൈ ലോഡ്സ്
അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു. (അർണബിനെ വിമാനത്തിനുള്ളിൽ അടുത്തെത്തി ആക്ഷേപിച്ച് സംസാരിച്ചതിന് വ്യോമയാന മന്ത്രാലയം ആറുമാസത്തെ വിമാനയാതാവിലക്ക് ഏർപ്പെടുത്തിയത് ഇതേ ആളിനാണ്) ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്?
മോഡിയുടെ വാഗ്പാടവത്തെ ചെറുക്കാൻ ആർക്കു കഴിയും?
ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയെയും അധികാരം ഉപയോഗിച്ച് പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശൈലിയെയും വിശകലനം ചെയ്യുന്ന ലേഖനം. പാർലമെന്ററി മര്യാദകൾ കാറ്റിൽപ്പറത്തിയും സാമ്പത്തിക-ഭരണരംഗങ്ങളിലെ ആപൽസന്ധികളെ അവഗണിച്ചും വാഗ്പാടവം കൊണ്ട് മാത്രം ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ വീഴ്ചകളെ ലേഖകൻ ശക്തമായി വിമർശിക്കുന്നു.
വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു
ഹാഥ്രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്.
നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ
ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ലഡാക്ക് സന്ദർശിച്ച പ്രധാനമന്ത്രി ജവാന്മാരുടെ ആത്മവീര്യം വർദ്ധിപ്പിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രകടനപരതയെ ജനങ്ങൾ സംശയത്തോടെ നോക്കുന്നുവോ?
മിന്നിത്തിളങ്ങുന്നു ജനങ്ങൾ, ഉത്സാഹമില്ലാതെ പ്രതിപക്ഷം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ഇരമ്പിയടിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മതേതര സ്വഭാവവും സർഗ്ഗാത്മകതയും വിലയിരുത്തുന്ന ലേഖനം. ഭരണഘടനയെയും ദേശീയപതാകയെയും പ്രതിരോധത്തിന്റെ ചിഹ്നങ്ങളാക്കി മാറ്റി സാധാരണക്കാരായ ജനങ്ങളും സ്ത്രീകളും മുന്നേറുമ്പോൾ, പ്രക്ഷോഭങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകാൻ കഴിയാതെ നിർവീര്യരായി നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ ലേഖിക വിമർശനാത്മകമായി സമീപിക്കുന്നു.
മുന്നറിയിപ്പ്: ഒരു പുതിയ തലമുറ ഉദിച്ചുയരുന്നു
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയധ്രുവീകരണത്തിനെതിരെയും ക്യാമ്പസുകൾക്കുനേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെയും രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി തെരുവിലിറങ്ങുന്ന പുതിയൊരു സാമൂഹിക അന്തരീക്ഷത്തെയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. ദുർഭരണത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ അന്ധകാരത്തിൽ വെളിച്ചം പരത്തുന്ന ഒരു പുതിയ തലമുറയുടെ ഉദയത്തെക്കുറിച്ചാണ് ഇത് വ്യക്തമാക്കുന്നത്.
മതേതര ഇന്ത്യയുടെ അവസാന ശക്തിദുർഗങ്ങൾ
രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗ്ഗീയ-ഫാസിസ്റ്റ് പ്രവണതകൾക്കെതിരായ പോരാട്ടത്തിൽ സർവ്വകലാശാലകളും വിദ്യാർത്ഥി സമൂഹവും വഹിക്കുന്ന നിർണായക പങ്കിനെ വിശകലനം ചെയ്യുന്ന ലേഖനം. ജാമിയ മില്ലിയ, അലിഗഡ് തുടങ്ങിയ കാമ്പസുകൾക്കുനേരെയുണ്ടാകുന്ന ഭരണകൂട അടിച്ചമർത്തലുകളെയും, പൗരത്വ ഭേദഗതി നിയമം (CAA) ഉൾപ്പെടെയുള്ള നടപടികളിലൂടെ മതേതര ഇന്ത്യയുടെ അടിത്തറ ഇളക്കാൻ നടക്കുന്ന ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് ലേഖിക ചൂണ്ടിക്കാണിക്കുന്നു.
ഇടതുപക്ഷത്തിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കാണുക
സാമൂഹ്യമായി പുരോഗതി നേടിയ ഒരു സമൂഹമാണ് കേരളമെന്ന് നാം പൊതുവേ കരുതി പോന്നിട്ടുണ്ട്. എന്നിട്ടും തുല്യതയ്ക്കു വേണ്ടിയുള്ള ശബ്ദങ്ങൾ എന്തുകൊണ്ട് ഒറ്റപ്പെട്ടുപോയി? എന്തുകൊണ്ട് യാഥാസ്ഥിതിക ശക്തികൾ എത്രയോ വേഗത്തിൽ ഒത്തുകൂടി? 50 ലക്ഷം സ്ത്രീകൾ പ്രതിജ്ഞ ചൊല്ലിയിട്ടും എന്തുകൊണ്ട് ഇടതുപക്ഷം തോറ്റുപോയി?
ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം
എന്തുകൊണ്ടാണ് ഇന്ത്യ യുദ്ധം മുതൽ സ്പോർട്സ് വരെ എല്ലാ മണ്ഡലങ്ങളിലും പാക്കിസ്ഥാനോട് മത്സരിക്കുന്നത്? എന്തുകൊണ്ട് വലിപ്പത്തിലും ജനസംഖ്യയിലും കൂടുതൽ തണ്ടിയായ, 1980ൽ തങ്ങളുടെയത്രതന്നെ GDP ഉണ്ടായിരുന്ന ചൈനയോട് മത്സരിക്കുന്നില്ല?
അവരിൽ ഉത്തരവാദിത്തം ചുമത്തുക
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരുമാണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനിടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?
അതിർത്തി കാക്കുന്ന ജവാൻ
വിലയില്ലാതാക്കപ്പെട്ട കറൻസി നോട്ടുകളുമായി വരിനിന്ന സാധാരണക്കാർ 'അതിർത്തി കാക്കുന്ന ജവാൻ' എന്ന് തത്ത പറയും പോലെ ഉരുവിട്ടു. നോട്ട് നിരോധനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോഴേയ്ക്കും ബി ജെ പി ഉത്തരപ്രദേശിലെ അവരുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.
📂 വിഷയങ്ങൾ
About AbhiprayaVedi
AbhiprayaVedi is a collective platform dedicated to serious journalism, pre-publication research, editorial collaboration, and meaningful public conversation.