Semantic search
മുന്നറിയിപ്പ്: ഒരു പുതിയ തലമുറ ഉദിച്ചുയരുന്നു
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയധ്രുവീകരണത്തിനെതിരെയും ക്യാമ്പസുകൾക്കുനേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെയും രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി തെരുവിലിറങ്ങുന്ന പുതിയൊരു സാമൂഹിക അന്തരീക്ഷത്തെയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. ദുർഭരണത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ അന്ധകാരത്തിൽ വെളിച്ചം പരത്തുന്ന ഒരു പുതിയ തലമുറയുടെ ഉദയത്തെക്കുറിച്ചാണ് ഇത് വ്യക്തമാക്കുന്നത്.
മതേതര ഇന്ത്യയുടെ അവസാന ശക്തിദുർഗങ്ങൾ
രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗ്ഗീയ-ഫാസിസ്റ്റ് പ്രവണതകൾക്കെതിരായ പോരാട്ടത്തിൽ സർവ്വകലാശാലകളും വിദ്യാർത്ഥി സമൂഹവും വഹിക്കുന്ന നിർണായക പങ്കിനെ വിശകലനം ചെയ്യുന്ന ലേഖനം. ജാമിയ മില്ലിയ, അലിഗഡ് തുടങ്ങിയ കാമ്പസുകൾക്കുനേരെയുണ്ടാകുന്ന ഭരണകൂട അടിച്ചമർത്തലുകളെയും, പൗരത്വ ഭേദഗതി നിയമം (CAA) ഉൾപ്പെടെയുള്ള നടപടികളിലൂടെ മതേതര ഇന്ത്യയുടെ അടിത്തറ ഇളക്കാൻ നടക്കുന്ന ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് ലേഖിക ചൂണ്ടിക്കാണിക്കുന്നു.
ഇടതുപക്ഷത്തിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കാണുക
സാമൂഹ്യമായി പുരോഗതി നേടിയ ഒരു സമൂഹമാണ് കേരളമെന്ന് നാം പൊതുവേ കരുതി പോന്നിട്ടുണ്ട്. എന്നിട്ടും തുല്യതയ്ക്കു വേണ്ടിയുള്ള ശബ്ദങ്ങൾ എന്തുകൊണ്ട് ഒറ്റപ്പെട്ടുപോയി? എന്തുകൊണ്ട് യാഥാസ്ഥിതിക ശക്തികൾ എത്രയോ വേഗത്തിൽ ഒത്തുകൂടി? 50 ലക്ഷം സ്ത്രീകൾ പ്രതിജ്ഞ ചൊല്ലിയിട്ടും എന്തുകൊണ്ട് ഇടതുപക്ഷം തോറ്റുപോയി?
ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം
എന്തുകൊണ്ടാണ് ഇന്ത്യ യുദ്ധം മുതൽ സ്പോർട്സ് വരെ എല്ലാ മണ്ഡലങ്ങളിലും പാക്കിസ്ഥാനോട് മത്സരിക്കുന്നത്? എന്തുകൊണ്ട് വലിപ്പത്തിലും ജനസംഖ്യയിലും കൂടുതൽ തണ്ടിയായ, 1980ൽ തങ്ങളുടെയത്രതന്നെ GDP ഉണ്ടായിരുന്ന ചൈനയോട് മത്സരിക്കുന്നില്ല?
അവരിൽ ഉത്തരവാദിത്തം ചുമത്തുക
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരുമാണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനിടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?
അതിർത്തി കാക്കുന്ന ജവാൻ
വിലയില്ലാതാക്കപ്പെട്ട കറൻസി നോട്ടുകളുമായി വരിനിന്ന സാധാരണക്കാർ 'അതിർത്തി കാക്കുന്ന ജവാൻ' എന്ന് തത്ത പറയും പോലെ ഉരുവിട്ടു. നോട്ട് നിരോധനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോഴേയ്ക്കും ബി ജെ പി ഉത്തരപ്രദേശിലെ അവരുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.
ഒരു നാഗരികതയിൽ എന്നതുപോലെ ചിന്തിക്കൂ
പുൽവാമാ ഭീകരാക്രമണത്തിനും തുടർന്നുണ്ടായ സൈനിക തിരിച്ചടികൾക്കും ശേഷം ഇന്ത്യയിൽ രൂപപ്പെട്ട കപട അന്ധദേശീയതയെയും യുദ്ധതൃഷ്ണയെയും പ്രൊഫ.ശിവ വിശ്വനാഥൻ ഈ ലേഖനത്തിലൂടെ ചോദ്യം ചെയ്യുന്നു. യുദ്ധമല്ല മറിച്ചു സമാധാനവും വിയോജിപ്പുകളുമാണ് ഒരു യഥാർത്ഥ ജനാധിപത്യ സമൂഹത്തിന്റെ നൈതികത എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
പാർലമെന്റ് ചുമതലകളിൽനിന്ന് മുഖം തിരിക്കുന്നുവോ?
ഇന്ത്യൻ ജനാധിപത്യത്തെ ചുമക്കുന്ന നാലു സ്ഥൂപങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് നീതിന്യായ വ്യവസ്ഥ. നിയമനിർമാണസഭയുടെയും നിയമം നടപ്പാക്കേണ്ട ഭരണസംവിധാനത്തിന്റെയും അധഃപതനത്തിന്റെയും ദുരുപയോഗത്തിന്റെയും ഫലമാണിത്