"Main Page" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: Manual revert 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) →📰 പ്രധാന ലേഖനങ്ങൾ റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 40: | വരി 40: | ||
|named args=yes | |named args=yes | ||
|limit=6 | |limit=6 | ||
|sort=Published date | |sort=Published date | ||
|order=desc | |order=desc | ||
23:30, 17 ജൂലൈ 2026-നു നിലവിലുണ്ടായിരുന്ന രൂപം
അഭിപ്രായവേദി പൊതുസംവാദങ്ങളുടെയും ഗവേഷണങ്ങളുടെയും ലേഖനങ്ങളുടെയും സ്വതന്ത്ര വേദിയാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ വസ്തുതകളെ ആധാരമാക്കിയ വിശകലനങ്ങളും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇവിടെ വായിക്കാം.
🌟 മുഖലേഖനങ്ങൾ
പോസ്റ്റ് ട്രൂത്ത് കാലത്തെ ജല്ലിക്കെട്ട്
'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം.
📰 പ്രധാന ലേഖനങ്ങൾ
വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു
ഹാഥ്രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്.
അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു
തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്.
ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും
ഒരു നല്ല മൺസൂണിനും നല്ല വിളവിനും ശേഷം കർഷകർ ആത്മഹത്യയിലേയ്ക്കും പ്രക്ഷോഭത്തിലേയ്ക്കും നീങ്ങുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഒരു നല്ല വിള കിട്ടിയാൽ രണ്ട് ദുരിത കാലങ്ങൾ നീന്തിക്കയറുന്നവരാണ് നമ്മുടെ കർഷകർ.
⏱️ പുതിയ പ്രസിദ്ധീകരണങ്ങൾ
ഒരു റെക്കോർഡ് തകരുന്നു
കഴിഞ്ഞതവണ എൽ ഡി എഫ് എങ്കിൽ ഇത്തവണ യു ഡി എഫ് എന്ന തിരഞ്ഞെടുപ്പുരീതിക്ക് കേരളം പ്രശസ്തമാണ്. ആ പാരമ്പര്യം തകർക്കാൻ പോകുന്നു. പിണറായി വിജയൻ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുകയും അധികാരത്തിൽ തുടരുകയും ചെയ്യുമെന്ന് പ്രവചിക്കുന്നവരോടൊപ്പം ഞാനും ചേരുന്നു, അധികാരത്തിന്റെ തുടർച്ച ആസ്വദിക്കുന്ന ആദ്യത്തെ കേരള മുഖ്യമന്ത്രിയായിരിക്കും വിജയൻ.
ജനാധിപത്യം എത്തിച്ചേർന്നത് ഇവിടേയ്ക്കോ?
അമേരിക്കൻ കാപ്പിറ്റോൾ ഹില്ലിൽ നടന്ന അഭൂതപൂർവ്വമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയെയും ലോകരാഷ്ട്രങ്ങളിൽ അത് ഉണ്ടാക്കുന്ന ആഘാതങ്ങളെയും വിശകലനം ചെയ്യുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജ്. ഡൊണാൾഡ് ട്രംപിന്റെ അധികാരമോഹവും മോദി - ട്രംപ് നയതന്ത്ര ബന്ധങ്ങളുടെ പോരായ്മകളും ചർച്ച ചെയ്യുന്ന ഈ ലേഖനം, കേവലം പ്രകടനപരമായ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ഇന്ത്യ വളരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
ഗവർണർ ജോലി ബോറാണ്. അധികാരമാണ് കാര്യം
കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഗവർണർ-സർക്കാർ തർക്കത്തെയും ഭരണഘടനാ പദവികളുടെ ദുരുപയോഗത്തെയും രൂക്ഷമായി വിമർശിക്കുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജ് ഈ ലേഖനത്തിൽ. കേന്ദ്രത്തിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള അമിതാവേശത്തിൽ നിന്നും മാറി, ജനാധിപത്യപരമായ മര്യാദകൾ പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഈ നിരീക്ഷണങ്ങളുടെ മലയാള പരിഭാഷ വായനക്കാർക്കായി പങ്കുവെക്കുന്നു.
നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കൂ, മൈ ലോഡ്സ്
അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു. (അർണബിനെ വിമാനത്തിനുള്ളിൽ അടുത്തെത്തി ആക്ഷേപിച്ച് സംസാരിച്ചതിന് വ്യോമയാന മന്ത്രാലയം ആറുമാസത്തെ വിമാനയാതാവിലക്ക് ഏർപ്പെടുത്തിയത് ഇതേ ആളിനാണ്) ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്?
മോഡിയുടെ വാഗ്പാടവത്തെ ചെറുക്കാൻ ആർക്കു കഴിയും?
ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയെയും അധികാരം ഉപയോഗിച്ച് പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശൈലിയെയും വിശകലനം ചെയ്യുന്ന ലേഖനം. പാർലമെന്ററി മര്യാദകൾ കാറ്റിൽപ്പറത്തിയും സാമ്പത്തിക-ഭരണരംഗങ്ങളിലെ ആപൽസന്ധികളെ അവഗണിച്ചും വാഗ്പാടവം കൊണ്ട് മാത്രം ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ വീഴ്ചകളെ ലേഖകൻ ശക്തമായി വിമർശിക്കുന്നു.
വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു
ഹാഥ്രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്.
നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ
ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ലഡാക്ക് സന്ദർശിച്ച പ്രധാനമന്ത്രി ജവാന്മാരുടെ ആത്മവീര്യം വർദ്ധിപ്പിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രകടനപരതയെ ജനങ്ങൾ സംശയത്തോടെ നോക്കുന്നുവോ?
മിന്നിത്തിളങ്ങുന്നു ജനങ്ങൾ, ഉത്സാഹമില്ലാതെ പ്രതിപക്ഷം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ഇരമ്പിയടിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മതേതര സ്വഭാവവും സർഗ്ഗാത്മകതയും വിലയിരുത്തുന്ന ലേഖനം. ഭരണഘടനയെയും ദേശീയപതാകയെയും പ്രതിരോധത്തിന്റെ ചിഹ്നങ്ങളാക്കി മാറ്റി സാധാരണക്കാരായ ജനങ്ങളും സ്ത്രീകളും മുന്നേറുമ്പോൾ, പ്രക്ഷോഭങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകാൻ കഴിയാതെ നിർവീര്യരായി നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ ലേഖിക വിമർശനാത്മകമായി സമീപിക്കുന്നു.
📂 വിഷയങ്ങൾ
About AbhiprayaVedi
AbhiprayaVedi is a collective platform dedicated to serious journalism, pre-publication research, editorial collaboration, and meaningful public conversation.