"Aathmaviswasam-Nashtappetta-Karshakar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Aathmaviswasam-Nashtappetta-Karshakar
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 12: വരി 12:
'''സായിനാഥ്''': തീർച്ചയായും. NCRB കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേ ഒരു വകുപ്പാണ്. അവരായി കണക്കുകൾ വളച്ചൊടിക്കുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന പക്ഷാഭേദപരമായ കാഴ്ചപ്പാടുകൾ കണക്കുകളിൽ പ്രതിഫലിക്കുന്നു, എന്നതാണ് പ്രശ്നം. ഒരു പോലീസുകാരൻ ആത്മഹത്യയുടെ അന്വേഷണത്തിനായി ചെല്ലുമ്പോൾ മരിച്ച കർഷകൻ ഒരു ദളിത് ആണെങ്കിൽ ആ അത്മഹത്യയെ 'കർഷക ആത്മഹത്യ' എന്നല്ല മറിച്ച് 'ദളിത് ആത്മഹത്യ' എന്നാണ് തരം തിരിക്കുന്നത്. സ്വന്തം പേരിൽ പട്ടയമില്ലാത്ത കർഷകനാണെങ്കിൽ ആ മരണം 'കർഷകത്തൊഴിലാളി' ആത്മഹത്യയായി ചിത്രീകരിക്കപ്പെടും. ഒരു കർഷക സ്ത്രീയാണ് മരിക്കുന്നതെങ്കിൽ അത് കർഷക ആത്മഹത്യയല്ല, 'സ്ത്രീ' ആത്മഹത്യയായാണ് രേഖകളിൽ ഇടം പിടിക്കുന്നത്. നമ്മുടെ സമൂഹം സ്ത്രീകളെ കർഷകരായി കണ്ടിട്ടേയില്ല.   
'''സായിനാഥ്''': തീർച്ചയായും. NCRB കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേ ഒരു വകുപ്പാണ്. അവരായി കണക്കുകൾ വളച്ചൊടിക്കുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന പക്ഷാഭേദപരമായ കാഴ്ചപ്പാടുകൾ കണക്കുകളിൽ പ്രതിഫലിക്കുന്നു, എന്നതാണ് പ്രശ്നം. ഒരു പോലീസുകാരൻ ആത്മഹത്യയുടെ അന്വേഷണത്തിനായി ചെല്ലുമ്പോൾ മരിച്ച കർഷകൻ ഒരു ദളിത് ആണെങ്കിൽ ആ അത്മഹത്യയെ 'കർഷക ആത്മഹത്യ' എന്നല്ല മറിച്ച് 'ദളിത് ആത്മഹത്യ' എന്നാണ് തരം തിരിക്കുന്നത്. സ്വന്തം പേരിൽ പട്ടയമില്ലാത്ത കർഷകനാണെങ്കിൽ ആ മരണം 'കർഷകത്തൊഴിലാളി' ആത്മഹത്യയായി ചിത്രീകരിക്കപ്പെടും. ഒരു കർഷക സ്ത്രീയാണ് മരിക്കുന്നതെങ്കിൽ അത് കർഷക ആത്മഹത്യയല്ല, 'സ്ത്രീ' ആത്മഹത്യയായാണ് രേഖകളിൽ ഇടം പിടിക്കുന്നത്. നമ്മുടെ സമൂഹം സ്ത്രീകളെ കർഷകരായി കണ്ടിട്ടേയില്ല.   


''''പരംജോയ്''': അതേസമയംതന്നെ സ്ത്രീകൾ വ്യാപകമായി കാർഷികവൃത്തിയിലേയ്ക്ക് തിരിയുന്നുമുണ്ട്.  
'''പരംജോയ്''': അതേസമയംതന്നെ സ്ത്രീകൾ വ്യാപകമായി കാർഷികവൃത്തിയിലേയ്ക്ക് തിരിയുന്നുമുണ്ട്.  


'''സായിനാഥ്''': ശരിയാണ്, സ്ത്രീകളുടെ ജീവിതഭാരം വർദ്ധിക്കുകയാണ്. മുമ്പ് മൃഗസംരക്ഷണം, പാലുല്പാദനം തുടങ്ങിയ അനുബന്ധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്ക് നേരിട്ടുള്ള കൃഷിയിലും വ്യാപൃതരാവേണ്ടിവരുന്നു. പുരുഷന്മാർ കൃഷിവിട്ട് മറ്റ് ഉപജീവനമാർഗ്ഗങ്ങൾ തേടുന്നതിനാലാണ് ഈ അധികഭാരം കൂടി സ്ത്രീകൾക്കു ചുമക്കേണ്ടി വരുന്നത്. 2011 ഓടെ കർഷക ആത്മഹത്യകൾ രാഷ്ട്രീയ വിവാദവിഷയം ആയിത്തീരുകയും, പ്രശ്നത്തിന്റെ തീവ്രത ലഘൂകരിക്കാൻ 2014 ൽ പന്ത്രണ്ട് സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും തങ്ങളുടെ പ്രദേശങ്ങളിൽ കാർഷിക ആത്മഹത്യകൾ ഇല്ലായെന്ന കണക്കുകളാണ് നിരത്തിയത്. 2014 ലും 2015 ലും ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുന്നതിനായി കണക്കുകളിൽ ലജ്ജാകരമായ കൃത്രിമങ്ങൾ വരുത്തി. 20 വർഷങ്ങളായി പിന്തുടർന്നിരുന്ന രീതികൾ മാറ്റി കർഷകആത്മഹത്യകളെ പലതായി തരം തിരിച്ചു. കർഷകർ, പാട്ടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ. ഇന്ത്യയിലെ 95 ശതമാനം പാട്ടകൃഷിക്കാർക്കും പാട്ടഭൂമി രേഖകൾ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്. ഇത്രയൊക്കെ ചെയ്തിട്ടും അവർക്ക് വേണ്ട തരത്തിലുള്ള ഒരു പട്ടിക ലഭിക്കാതെ വന്നപ്പോൾ 'മറ്റുള്ളവർ' എന്ന് നാമകരണം ചെയ്ത് ഒരു കോളം കൂടി ഉണ്ടാക്കി, എല്ലാ കർഷകജഡങ്ങളും അതിലേയ്ക്കു തള്ളി നീക്കി. ഇതോടെ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുകയും 'മറ്റുള്ളവരുടെ' എണ്ണം ഞെട്ടിപ്പിക്കും വിധം കൂടുകയും ചെയ്തു. കർഷക ആത്മഹത്യകളിൽ രണ്ടാം സ്ഥാനത്തായിരുന്ന കർണാടകയുടെ കർഷക ആത്മഹത്യ 1403 ൽ നിന്നും 2014 ൽ 321ആയിക്കുറഞ്ഞു. അതേസമയം 'മറ്റുള്ളവർ' എന്ന പട്ടിക 245 ശതമാനം വർദ്ധനവോടെ 1482 ൽ നിന്ന് 5120 രേഖപ്പെടുത്തി. കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന അഞ്ചു സംസ്ഥാനങ്ങളുടെ - ആന്ധ്ര+തെലുങ്കാന, മദ്ധ്യപ്രദേശ്, ഛത്തിസ് ഗഡ്, മഹാരാഷ്ട്ര, കർണാടക - പട്ടികയിലെ 'മറ്റുള്ളവർ' കോളം ശരാശരി 128 ശതമാനം വർദ്ധിച്ചു, കർഷകരുടെ കോളത്തിൽ 50 ശതമാനം കുറവുമുണ്ടായി.  
'''സായിനാഥ്''': ശരിയാണ്, സ്ത്രീകളുടെ ജീവിതഭാരം വർദ്ധിക്കുകയാണ്. മുമ്പ് മൃഗസംരക്ഷണം, പാലുല്പാദനം തുടങ്ങിയ അനുബന്ധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്ക് നേരിട്ടുള്ള കൃഷിയിലും വ്യാപൃതരാവേണ്ടിവരുന്നു. പുരുഷന്മാർ കൃഷിവിട്ട് മറ്റ് ഉപജീവനമാർഗ്ഗങ്ങൾ തേടുന്നതിനാലാണ് ഈ അധികഭാരം കൂടി സ്ത്രീകൾക്കു ചുമക്കേണ്ടി വരുന്നത്. 2011 ഓടെ കർഷക ആത്മഹത്യകൾ രാഷ്ട്രീയ വിവാദവിഷയം ആയിത്തീരുകയും, പ്രശ്നത്തിന്റെ തീവ്രത ലഘൂകരിക്കാൻ 2014 ൽ പന്ത്രണ്ട് സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും തങ്ങളുടെ പ്രദേശങ്ങളിൽ കാർഷിക ആത്മഹത്യകൾ ഇല്ലായെന്ന കണക്കുകളാണ് നിരത്തിയത്. 2014 ലും 2015 ലും ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുന്നതിനായി കണക്കുകളിൽ ലജ്ജാകരമായ കൃത്രിമങ്ങൾ വരുത്തി. 20 വർഷങ്ങളായി പിന്തുടർന്നിരുന്ന രീതികൾ മാറ്റി കർഷകആത്മഹത്യകളെ പലതായി തരം തിരിച്ചു. കർഷകർ, പാട്ടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ. ഇന്ത്യയിലെ 95 ശതമാനം പാട്ടകൃഷിക്കാർക്കും പാട്ടഭൂമി രേഖകൾ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്. ഇത്രയൊക്കെ ചെയ്തിട്ടും അവർക്ക് വേണ്ട തരത്തിലുള്ള ഒരു പട്ടിക ലഭിക്കാതെ വന്നപ്പോൾ 'മറ്റുള്ളവർ' എന്ന് നാമകരണം ചെയ്ത് ഒരു കോളം കൂടി ഉണ്ടാക്കി, എല്ലാ കർഷകജഡങ്ങളും അതിലേയ്ക്കു തള്ളി നീക്കി. ഇതോടെ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുകയും 'മറ്റുള്ളവരുടെ' എണ്ണം ഞെട്ടിപ്പിക്കും വിധം കൂടുകയും ചെയ്തു. കർഷക ആത്മഹത്യകളിൽ രണ്ടാം സ്ഥാനത്തായിരുന്ന കർണാടകയുടെ കർഷക ആത്മഹത്യ 1403 ൽ നിന്നും 2014 ൽ 321ആയിക്കുറഞ്ഞു. അതേസമയം 'മറ്റുള്ളവർ' എന്ന പട്ടിക 245 ശതമാനം വർദ്ധനവോടെ 1482 ൽ നിന്ന് 5120 രേഖപ്പെടുത്തി. കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന അഞ്ചു സംസ്ഥാനങ്ങളുടെ - ആന്ധ്ര+തെലുങ്കാന, മദ്ധ്യപ്രദേശ്, ഛത്തിസ് ഗഡ്, മഹാരാഷ്ട്ര, കർണാടക - പട്ടികയിലെ 'മറ്റുള്ളവർ' കോളം ശരാശരി 128 ശതമാനം വർദ്ധിച്ചു, കർഷകരുടെ കോളത്തിൽ 50 ശതമാനം കുറവുമുണ്ടായി.  

23:05, 24 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

"https://abhiprayavedi.org/index.php?title=Aathmaviswasam-Nashtappetta-Karshakar&oldid=2390" എന്ന താളിൽനിന്ന് ശേഖരിച്ചത്