"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 9: വരി 9:
 
[[File:TJSGeorge1.jpg | thumb |600px| right| കൊൽക്കത്തയിലെ വിദ്യാർത്ഥി പ്രക്ഷോഭം <br>Photo:The New Indian Express]]
 
[[File:TJSGeorge1.jpg | thumb |600px| right| കൊൽക്കത്തയിലെ വിദ്യാർത്ഥി പ്രക്ഷോഭം <br>Photo:The New Indian Express]]
  
മുന്നറിയിപ്പ്: ഒരു പുതിയ തലമുറ ഉദിച്ചുയരുന്നു
+
നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ: നിങ്ങൾ അറിയുക
  
എന്താണു നമ്മുടെ രാജ്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്?  കപ്പിത്താനോ നങ്കൂരമോ ഇല്ലാതെ കൊടുങ്കാറ്റിൽ മുങ്ങിപ്പൊങ്ങുന്ന ഒന്നായി വളരെച്ചെറിയ കാലം കൊണ്ട് അതുമാറിയിരിക്കുന്നു. കഴിഞ്ഞയാഴ്ച്ച ജെ എൻ യുവിൽ ആഞ്ഞടിച്ച അക്രമം ജാമിയ മില്ലിയായിലും അലിഗഡിലും അരങ്ങേറിയതിനേക്കാൾ എത്രയോ രൂക്ഷമായിരുന്നു. ജെ എൻ യു യിൽ വിദ്യാർത്ഥികളെയും അധ്യാപകരേയും മർദ്ദിച്ച ഗുണ്ടകൾ മുഖം‌മൂടികൾ ധരിച്ചിരുന്നു. എന്നാൽ ഹിന്ദു രാഷ്ട്ര ദൾ എന്ന സംഘടന അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ഹിന്ദുത്വ മതഭ്രാന്തന്മാർ ആയിരുന്നു ആ ആക്രമണത്തിനു പിന്നിൽ എന്ന് വ്യക്തമായി. പൊലീസിനെ നിഷ്ക്രിയരാക്കിക്കൊണ്ട് സർക്കാർ അവരെ പിന്തുണച്ചു. പൊലീസ് കർമ്മനിരതരായതോ തെരുവുവിളക്കുകൾ അണയ്ക്കാനായിമാത്രം. തെരുവുതെമ്മാടികൾക്ക് സ്വ്സ്ഥമായി അന്തർ‌ധാനം ചെയ്യണമല്ലോ. ഒരു അക്രമി പോലും അറസ്റ്റു ചെയ്യപ്പെട്ടില്ല. പോരാഞ്ഞിട്ട്, തലയ്ക്കടിയേറ്റ വിദ്യാർത്ഥി യൂണിയൻ നേതാവിന്റെ പേരിൽ കേസ് ചാർജു ചെയ്യുകയും ചെയ്തു.
+
ഒന്ന്
[[File:TJSGeorge.jpg| thumb |200px| left| [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%9C%E0%B5%86.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D ടി ജെ എസ് ജോർജ്] <br>Photo:Wikipedia]]
+
വളരെ അപ്രതീക്ഷിതമായി ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലെ സന്ദർശിച്ചു. മെയ് മാസം അഞ്ചിന് തുടങ്ങി ജൂൺ 15ന് 20 ജവാന്മാരുടെ മരണത്തിൽ കലാശിച്ച ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പ്രശ്ന മേഖലയിൽനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യം പൂർണമായും പിന്തിരിഞ്ഞിട്ടില്ലാത്തതിനാലും നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലാത്തതിനാലും. നിമുവിൽ അദ്ദേഹം സിന്ധു ദർശൻ പൂജ നടത്തുകയും ജവാന്മാരെ അഭിസംബോധന ചെയ്യുകയും ഉണ്ടായി. തുടർന്ന് അദ്ദേഹം ലേയിലെ മിലിട്ടറി ഹോസ്പിറ്റലിൽ എത്തി പരിക്കേറ്റ ജവാന്മാരെ കണ്ടു.
ഇന്ത്യയിൽ ഒരുകാലത്തും ഒരു സർക്കാർ ഇത്ര ജനവിരുദ്ധരായിട്ടില്ല. അതേസമയം ഇത്ര നൈസർഗ്ഗികമായ ഒരു ജനകീയ കലാപം ഇന്ത്യയും കണ്ടിട്ടില്ല. ഞങ്ങളെ കേൾക്കണം എന്ന ആവശ്യവുമായി ഇന്ത്യ ഒട്ടാകെയുള്ള യുവജനങ്ങൾ മുന്നേറുകയാണ്. പ്രത്യേകിച്ച്‌ ആരും തന്നെ സംഘടിപ്പിച്ചതായിരുന്നില്ല ദേശമാകെ വ്യാപിച്ച അവയൊന്നും. ജനങ്ങൾക്കു മടുത്തുകഴിഞ്ഞിരിക്കുന്നു, നിലനിൽക്കുന്ന വ്യവസ്ഥിതി. അവർക്ക് വേണ്ടത് മാറ്റങ്ങളാണ്. വിദ്യാർത്ഥികളെ ശത്രുക്കളാക്കിത്തീർക്കാൻ പ്രത്യേക പ്രാവീണ്യമുള്ള ജെ എൻ യു വൈസ് ചാൻസലർ ജഗദേശ് കുമാറിനെ പുറത്താക്കുന്നപോലുള്ള നടപടികളാണ് അവർക്കുവേണ്ടത്.
 
  
ജനകീയ സം‌രംഭങ്ങൾ ബലപ്രയോഗം കൊണ്ട് അടിച്ചമർത്താം എന്ന് വിഡ്ഡികളായ ഭരണനേതാക്കൻമാർ കണക്കുകൂട്ടുന്നു. ഉത്തരപ്രദേശ് സർക്കാർ മറ്റെല്ലാവരേയും വെല്ലുന്ന വിഡ്ഡിത്തമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ സർക്കാർ ദുഷ്ടത നിറഞ്ഞതുമാണ്. കാവിവസ്ത്രധാരിയായ അവിടുത്തെ മുഖ്യമന്ത്രി, തന്റെ സംസ്ഥാനത്തെ ഹിന്ദുത്വയുടെ ഒരു ഉത്തമ മാതൃക ആക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാം മുറ പ്രയോഗിക്കാനായി മുസ്ലീങ്ങളെ തെരഞ്ഞുപിടിക്കാൻ പൊലീസിനെ പ്രോത്സാഹിപ്പിക്കുകയാണ്. തന്റെ സർക്കാർ പ്രതിഷേധക്കാരുടെ ആസ്തികൾ ലേലം ചെയ്യുമെന്ന് ആ സന്യാസിവര്യൻ ഭീഷണിപ്പെടുത്തുകയുണ്ടായി. അങ്ങനെയാണത്രെ, 'പ്രതികാരം ചെയ്യുക'. അനേകം പൗരന്മാർക്ക് കഷ്ടനഷ്ടങ്ങൾ പരിഹരിക്കാനായി പണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസുകൾ അയച്ചുകഴിഞ്ഞിരിക്കുന്നു. മുസ്ലീങ്ങളായ പ്രവർത്തകരെ തെരഞ്ഞുപിടിച്ചായിരുന്നു പ്രത്യേക ചികിത്സ. പ്രാകൃതമായ വർഗ്ഗീയത പ്രയോഗിച്ചു മുന്നേറാം എന്നു ചിന്തിക്കുന്ന രാഷ്ട്രീയക്കാർ ഇക്കാലത്തും ഉണ്ട് എന്നത് അതിശയിപ്പിക്കുന്നതാണ്.
+
പ്രധാനമന്ത്രിയുടെ സന്ദർശനം ജവാന്മാരുടെ ആത്മവീര്യം വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. മുൻപും ഇന്ത്യൻ പ്രധാനമന്ത്രിമാർ യുദ്ധ സമയത്ത് പോലും അതിർത്തിയിലെ ഫോർവേഡ് പോസ്റ്റുകൾ സന്ദർശിച്ചിട്ടുണ്ട് എന്ന് കോൺഗ്രസ് പാർട്ടി അവകാശപ്പെടുന്നു. നരേന്ദ്രമോഡി പോയത് സംഘർഷം നിലനിൽക്കുന്ന സ്ഥലത്തേക്കോ ചൈന അവരുടേത് എന്ന് അവകാശപ്പെടുന്ന സ്ഥലത്തേക്കോ അല്ല. യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്നും (LAC) 200 ൽ പരം കിലോമീറ്ററുകൾ ഉള്ളിൽ. അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ധീരത ഒന്നും അവകാശപ്പെടാനില്ല. എത്ര രഹസ്യമായാണ് യാത്ര പ്ലാൻ ചെയ്തതെങ്കിൽ കൂടി പൂജ മുതൽ പ്രസംഗം വരെ എല്ലാം തത്സമയം സംപ്രേക്ഷണം ചെയ്യാൻ ഭരണയന്ത്രം മറന്നില്ല. ദൃശ്യങ്ങളോടുള്ള അദ്ദേഹത്തിൻറെ അഭിനിവേശം കാണുമ്പോൾ അദ്ദേഹത്തിന് പട്ടാളക്കാരെ കാണുന്നതിനേക്കാൾ താല്പര്യം താൻ പട്ടാളക്കാരെ കാണുന്നു എന്ന് മാലോകരെ കാണിക്കുന്നതിലാണ് എന്ന് തോന്നിപ്പോകും.
  
അവർ ഇതിൽ വിജയിക്കില്ല, കാരണം ഇന്ത്യ എന്തെന്ന് അവർ കരുതുന്നുവോ അതല്ല സമകാലിക ഇന്ത്യ. ഒരു പുതിയ ഇന്ത്യ ഉണർന്ന് എഴുനേൽക്കുകയാണെന്ന് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള യുവജനങ്ങൾ കാണിച്ചുതരികയാണ്. ഉത്തരപ്രദേശിനുപോലും ഇതു സമ്മതിച്ചുതരേണ്ടിവരും. നാടകപ്രവർത്തകയായ രത്നാപാഠക് അടുത്തയിടയ്ക്ക് ഒരു വിദ്യാർഥിയോടു പറയുകയുണ്ടായി, "ദുർ‌ഭരണത്തിനുകീഴിൽ ജീവിതം എങ്ങനെയെന്ന് ഒരു തലമുറ കാണുന്നത് ഇതാദ്യമായിരിക്കും. നിങ്ങളുടെ തലമുറയാണ് ആശയറ്റ തലമുറ. ഭീകരമായ ഈ അവസ്ഥയിൽ നാം എത്രനാൾ കഴിയും?' എന്നാലും അവർക്ക് ശുഭാപ്തിവശ്വാസമാണ്. "അർത്ഥപൂർണമായ ഒരു ഇന്ത്യക്കു വേണ്ടി വിദ്യാസമ്പന്നരായ ഇത്രയേറെ ആളുകൾ മെനക്കിട്ടിറങ്ങുന്നത് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല."
+
ആശുപത്രി സന്ദർശനം അത്തരമൊരു ദൃശ്യ തട്ടിപ്പാണെന്ന് സാമൂഹ്യ മാധ്യമങ്ങൾ വിലയിരുത്തിയപ്പോൾ സൈനിക മേധാവികൾ വിശദീകരണവുമായി രംഗത്തെത്തി. കോവിഡ് കാലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ആശുപത്രിയാണ് ഇത് എന്നാണ് അവർ വിശദീകരിച്ചത്. എന്നാൽ ജവാൻമാർക്ക് പരിക്കുകൾ കാണാനില്ലല്ലോ സാധാരണ ആശുപത്രികളിൽ കാണാറുള്ള ഒരു ഉപകരണവും അവിടെങ്ങും ഇല്ലല്ലോ എന്നീ സംശയങ്ങൾക്ക് ജവാൻമാർക്ക് ചെറിയ പരിക്കുകളേയുള്ളൂ എന്ന് അവർ വിശദീകരണം നൽകി. ചെറിയ പരിക്ക് ഉള്ളവർ മൂന്നാഴ്ച ആയിട്ടും ആശുപത്രി വിട്ടില്ലേ എന്ന സംശയത്തിന് മറുപടി ഉണ്ടായില്ല.
  
യാഥാർത്ഥ്യം അംഗീകരിക്കാൻ അധികാരത്തിലുള്ളവർ തയാറല്ല. സംഘട്ടനങ്ങളും കലഹങ്ങളും ആശയപരമായ ഏറ്റുമുട്ടലിലേയ്ക്ക് നയിക്കുമെന്നും അത് ഹിന്ദുത്വയുടെ വളർച്ചയിലേയ്ക്കു നയിക്കുമെന്നും അവർ വിഭാവനം ചെയ്യുന്നു. ഒളിഞ്ഞും പതുങ്ങിയും സമരോത്സുകരായ സംഘടനകളെ സർക്കാർ പിന്തുണയ്ക്കുന്നത് ഇതുകൊണ്ടാണ്. യു പി യിൽ മാത്രമല്ല, കേന്ദ്രവും  ഏറ്റുമുട്ടലുകളെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും തയാറാകുന്നത്. രാജ്യത്തെ പ്രസിദ്ധമായ ക്യാമ്പസുകളിലെ അക്രമം, ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വർഗ്ഗീയ കുടക്കീഴിൽ അണിനിരത്താനായുള്ള മനപ്പൂർ‌വമായ ഉദ്യമമാണ്. കേന്ദ്ര സർക്കാരും ഹിന്ദുത്വ ലോബികളും രാജ്യമെമ്പാടും നടക്കുന്ന പൗരത്വ നിയമ വിരുദ്ധ സമരങ്ങളെ തങ്ങളുടെ ആധിപത്യമോഹങ്ങളെ വെല്ലുവിളിക്കുന്നതായാണ് കാണുന്നത്. രാജ്യത്ത് ഉയർന്നുവരുന്ന പുതുശക്തികളെ നേരിടുന്നതിൽ അവർ കാണിക്കുന്ന ക്രൂരത യുവ പ്രവത്തകരുടെ വീര്യം വർദ്ധിപ്പിക്കുകയേ ഉള്ളു എന്നത് അവർ മനസ്സിലാക്കുന്നില്ല. അമിത് ഷാ സ്റ്റൈൽ ഭീഷണികൾ ഈ തലമുറയ്ക്കു മുമ്പിൽ വിലപ്പോവുകയില്ല.
+
പ്രദർശനപരനായ നമ്മുടെ പ്രധാനമന്ത്രിയുടെ ചെയ്തികളെ ജനങ്ങൾ സംശയത്തോടെ നോക്കുന്നു എന്നാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്. വളരെ ഗൗരവമുള്ള കാര്യങ്ങളെ തമാശരൂപേണ കാണുന്ന രീതിയിലേക്ക് ജനങ്ങളുടെ മനോഘടന മാറിയിരിക്കുന്നു.
  
അടിച്ചമർത്തൽ തന്ത്രങ്ങളുമായി സർക്കാർ മുന്നോട്ടുപോയാൽ ചെറുത്തുനില്പ് വളരുകയും വർദ്ധിക്കുകയും ചെയ്യും. ബി ജെ പി ഇതര സർക്കാരുകളാണ് പല സംസ്ഥാനങ്ങളിലും എന്നത് മറക്കരുത്. ദൽഹിയുടെ അസഹിഷ്ണുത ചെറുത്തുനില്പിന് വീര്യം വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഇന്ത്യയുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാവും ഇതിന്റെ പ്രത്യാഘാതം.
+
രണ്ട്
 +
ഇന്ത്യയിലെ മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കേന്ദ്ര സ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR). കോവിഡിനെതിരായ പ്രതിരോധ മരുന്നിൻറെ പരീക്ഷണത്തെ സംബന്ധിക്കുന്ന അവരുടെ ഉത്തരവ് മെഡിക്കൽ രംഗത്ത് ആശങ്ക പരത്തിയിരിക്കുന്നു. ആഗസ്റ്റ് 15ന് പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കാൻ പോന്ന തരത്തിൽ പരീക്ഷണങ്ങൾ പൂർത്തീകരിക്കണം എന്നതാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
 +
 
 +
സത്യത്തിൽ മരുന്ന് പ്രഖ്യാപിക്കേണ്ടത് പ്രധാനമന്ത്രിയല്ല. ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ ആ രംഗത്തെ വിദഗ്ധൻമാർ കാലങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കുന്നവയാണ്. ശാസ്ത്രജ്ഞൻമാർ റോക്കറ്റ് വിടും പോലെ പുതിയ മരുന്നിൻറെ കണ്ടുപിടിത്തം പ്രഖ്യാപിക്കാൻ യോഗ്യർ അതിൽ ഉൾപ്പെട്ട ഗവേഷകർ തന്നെയാണ്. കണിയാന്മാർ കവടി നിരത്തി സമയം കുറിക്കുന്നതുപോലെ ആഗസ്റ്റ്15 എന്നും മറ്റും ഉത്തരവിടുന്നത് വങ്കത്തരമാണ്.
 +
 
 +
കൊറോണ വൈറസിനെ നിർവീര്യമാക്കി മനുഷ്യ ശരീരത്തിലേയ്ക്ക് പ്രവേശിപ്പിച്ച്‌ അതിനെതിരെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധം മനസ്സിലാക്കി എത്രഅളവ് എത്രതവണ എന്നൊക്കെ പരീക്ഷിക്കാൻ വളരെ സമയബന്ധിതമായേ കഴിയൂ. എത്ര അടിയന്തരം ആണെന്ന് കരുതിയാലും ഒരു വർഷം മുതൽ ഒന്നര വർഷം വരെ ഇതിനു സമയമെടുക്കും. തിരക്കു കൂട്ടിയാൽ ഗുണമല്ല, കടുത്ത ദോഷമാണ് ഉണ്ടാവുക. സ്വന്തം ശരീരത്തിൽ രോഗാണുക്കളെ കുത്തിവച്ച് പരീക്ഷണം നടത്താൻ സന്നദ്ധപ്രവർത്തകർ തയ്യാറാവണം. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് ആളുകൾ വേണ്ടിവരും. അതിന് നല്ല സമയമെടുക്കും. സമയം ഒട്ടും ഇല്ലെങ്കിൽ സാധാരണ മൂന്നാം ലോക രാജ്യങ്ങളിൽ നടക്കുന്നതുപോലെ മറ്റ് അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവർ അവരറിയാതെതന്നെ പരീക്ഷണ വസ്തുക്കളാകും.
 +
 
 +
പ്രതിരോധ മരുന്നിനായി ലോകത്താകമാനം 140 ഓളം വ്യത്യസ്ത പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അവയിൽ പലതും ഇന്ത്യയെ അപേക്ഷിച്ച് വളരെ മുന്നിലുമാണ്. എങ്കിലും അവരാരുംതന്നെ മരുന്ന് കണ്ടുപിടിച്ചുവെന്നോ അത് എന്ന് പ്രഖ്യാപിക്കുമെന്നോ ഒന്നും ഇതേവരെ പറഞ്ഞിട്ടില്ല. അത്തരം അനൗചിത്യങ്ങളൊന്നും ശാസ്ത്രലോകത്തുള്ളവർ സാധാരണ ചെയ്യാറില്ല. അപ്പോൾ ICMR ഡയറക്ടർ പത്‌മശ്രീ ഡോ.ബൽറാം ഭാർഗവ ആഗസ്റ്റ് 15 നകം പരീക്ഷണങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കും?
 +
 
 +
ISRO യുടെ ഒരു അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-2. 2019 ജൂലൈ 14 ന് വിക്ഷേപിക്കുവാനും 2019 സെപ്റ്റംബർ 6 ന് ചന്ദ്രനിൽ ഇറങ്ങുവാനുമായിരുന്നു പദ്ധതി. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ വിക്ഷേപണം 8 ദിവസം വൈകി ജൂലൈ 22 നാണ് നടന്നത്. എന്നാൽ ചന്ദ്രനിൽ ഇറങ്ങുന്ന തീയതി മാറ്റിയില്ല. രണ്ടാം മോദി സർക്കാരിൻറെ നൂറാം ദിനം എങ്ങനെ മാറ്റിവയ്ക്കാൻ ആകുമെന്ന് സാമൂഹ്യ മാധ്യമങ്ങൾ കളിയാക്കി. ദൗത്യം പരാജയപ്പെട്ടു എന്നറിഞ്ഞപ്പോൾ ദേഷ്യത്തോടെ അണിയറയിലേക്ക് മടങ്ങുന്ന മോഡിയെ നമ്മൾ തത്സമയം കണ്ടു.
 +
 
 +
രാഷ്ട്രീയനേതൃത്വം അവർക്ക് വൈദഗ്ധ്യം ഇല്ലാത്ത ശാസ്ത്രലോകത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഇത്തരം അപകടങ്ങൾ ഉറപ്പാണ്. ഏതൊരു അവസരത്തേയും മുതലെടുക്കാൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുമ്പോഴാണ് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത്. അവർ പരിഹാസ കഥാപാത്രങ്ങളാകുന്നതും.
 +
 
 +
മുൻ പ്രസിഡണ്ട് അബ്ദുൽ കലാം തൻറെ റോക്കറ്റ് വിക്ഷേപണ ശ്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആദ്യപരീക്ഷണം തന്നെ പരാജയപ്പെട്ടു തകർന്ന് അറബിക്കടലിലേക്ക് വീണപ്പോൾ വ്യസനത്തോടെയിരുന്ന അബ്ദുൽകലാമിനോട് ആ വകുപ്പിൻറെ മന്ത്രി പറഞ്ഞു, ഇത് ഞാൻ പത്രക്കാരോട് വിശദീകരിച്ചു കൊള്ളാമെന്ന്. രണ്ടാമത് അത് വിജയകരമായി വിന്യസിച്ച വിവരം മന്ത്രിയെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഇക്കാര്യം ആദ്യം ലോകത്തോട് പറയേണ്ടത് ശാസ്ത്രജ്ഞർ തന്നെയാണ് മന്ത്രി അല്ല എന്ന്. കാരണം വിജയം വിശദീകരണം ആവശ്യപ്പെടുന്നില്ല.
 +
 
 +
പരാജയപ്പെടുന്ന എല്ലാ റോക്കറ്റ് വിക്ഷേപണങ്ങളുയുടെയും കാരണം ISRO അന്വേഷിക്കുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. എന്നാൽ ചന്ദ്രയാൻ-2 പരാജയപ്പെടാൻ കാരണം സോഫ്റ്റ്‌വെയറിൽ ഉണ്ടായ കുഴപ്പമാണ് എന്ന് കമ്മിറ്റി പറഞ്ഞതല്ലാതെ ഇതുവരെ ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.
 +
 
 +
അത്യന്തം ഗുരുതരവും സങ്കടകരവുമായ പട്ടാളക്കാരുടെ മരണവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന മരുന്നിന്റെ പരീക്ഷണവും വിലകുറഞ്ഞ തമാശകളുടെ വിഷയങ്ങളായി മാറുന്നത് ഇന്ത്യൻ ജനതയുടെ ദുര്യോഗമാണ്. ഈ രണ്ട് സംഭവങ്ങളിലും ദേശീയത തന്നെയാണ് പ്രധാനമന്ത്രി വ്യവഹരിക്കുന്നത്. ദേശീയത നല്ലൊരു വികാരമാണ്. എന്റെ രാജ്യം എന്ന ചിന്തയാണല്ലോ അത്. പക്ഷേ അതി-ദേശീയത ഒരു നല്ല വികാരമല്ല. അത് ഫാസിസത്തിന്റെ സിദ്ധാന്തമാണ്. അക്കാര്യം നമ്മൾ മറന്നുപോകരുത്.
 +
 
 +
- ഭാസുരേന്ദ്രബാബു
 +
- വിജയകുമാർ പിഎൻ.
 +
[[File:PmInArmyHospital.jpg| thumb |400px| left| [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%9C%E0%B5%86.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D ടി ജെ എസ് ജോർജ്] <br>Photo:Wikipedia]]
  
മോഡിയും അമിത് ഷായും ആദിത്യനാഥും നയിക്കുന്ന ഇന്ത്യയെ അന്ധകാരം വലയം ചെയ്യുകയാണ്. പ്രകാശത്തിനുമാത്രമേ ഇരുട്ടിനെ ചെറുക്കാനാവൂ. രാജ്യത്തെമ്പാടുമുള്ള സർ‌വകലാശാലകളിൽ യുവജനങ്ങൾ മെഴുകുതിരികൾ കൊളുത്തിയിരിക്കുന്നു. ഇരുട്ടിനെ ഭയക്കാത്ത മാറ്റത്തിന്റെ മിശിഹാമാരാണ് അവർ. പ്രകാശം പരക്കുമെന്നും ജ്വലിച്ചുനിൽക്കുമെന്നും അവർ ഉറപ്പുവരുത്തും.
 
 
----
 
----
  

08:22, 6 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രീയം ടി.ജെ.എസ്. ജോർജ് 14 ജനുവരി 2020


Error: <seo> tag must contain at least one non-empty attribute.
കൊൽക്കത്തയിലെ വിദ്യാർത്ഥി പ്രക്ഷോഭം
Photo:The New Indian Express

നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ: നിങ്ങൾ അറിയുക

ഒന്ന് വളരെ അപ്രതീക്ഷിതമായി ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലെ സന്ദർശിച്ചു. മെയ് മാസം അഞ്ചിന് തുടങ്ങി ജൂൺ 15ന് 20 ജവാന്മാരുടെ മരണത്തിൽ കലാശിച്ച ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പ്രശ്ന മേഖലയിൽനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യം പൂർണമായും പിന്തിരിഞ്ഞിട്ടില്ലാത്തതിനാലും നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലാത്തതിനാലും. നിമുവിൽ അദ്ദേഹം സിന്ധു ദർശൻ പൂജ നടത്തുകയും ജവാന്മാരെ അഭിസംബോധന ചെയ്യുകയും ഉണ്ടായി. തുടർന്ന് അദ്ദേഹം ലേയിലെ മിലിട്ടറി ഹോസ്പിറ്റലിൽ എത്തി പരിക്കേറ്റ ജവാന്മാരെ കണ്ടു.

പ്രധാനമന്ത്രിയുടെ സന്ദർശനം ജവാന്മാരുടെ ആത്മവീര്യം വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. മുൻപും ഇന്ത്യൻ പ്രധാനമന്ത്രിമാർ യുദ്ധ സമയത്ത് പോലും അതിർത്തിയിലെ ഫോർവേഡ് പോസ്റ്റുകൾ സന്ദർശിച്ചിട്ടുണ്ട് എന്ന് കോൺഗ്രസ് പാർട്ടി അവകാശപ്പെടുന്നു. നരേന്ദ്രമോഡി പോയത് സംഘർഷം നിലനിൽക്കുന്ന സ്ഥലത്തേക്കോ ചൈന അവരുടേത് എന്ന് അവകാശപ്പെടുന്ന സ്ഥലത്തേക്കോ അല്ല. യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്നും (LAC) 200 ൽ പരം കിലോമീറ്ററുകൾ ഉള്ളിൽ. അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ധീരത ഒന്നും അവകാശപ്പെടാനില്ല. എത്ര രഹസ്യമായാണ് ഈ യാത്ര പ്ലാൻ ചെയ്തതെങ്കിൽ കൂടി പൂജ മുതൽ പ്രസംഗം വരെ എല്ലാം തത്സമയം സംപ്രേക്ഷണം ചെയ്യാൻ ഭരണയന്ത്രം മറന്നില്ല. ദൃശ്യങ്ങളോടുള്ള അദ്ദേഹത്തിൻറെ അഭിനിവേശം കാണുമ്പോൾ അദ്ദേഹത്തിന് പട്ടാളക്കാരെ കാണുന്നതിനേക്കാൾ താല്പര്യം താൻ പട്ടാളക്കാരെ കാണുന്നു എന്ന് മാലോകരെ കാണിക്കുന്നതിലാണ് എന്ന് തോന്നിപ്പോകും.

ആശുപത്രി സന്ദർശനം അത്തരമൊരു ദൃശ്യ തട്ടിപ്പാണെന്ന് സാമൂഹ്യ മാധ്യമങ്ങൾ വിലയിരുത്തിയപ്പോൾ സൈനിക മേധാവികൾ വിശദീകരണവുമായി രംഗത്തെത്തി. കോവിഡ് കാലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ആശുപത്രിയാണ് ഇത് എന്നാണ് അവർ വിശദീകരിച്ചത്. എന്നാൽ ജവാൻമാർക്ക് പരിക്കുകൾ കാണാനില്ലല്ലോ സാധാരണ ആശുപത്രികളിൽ കാണാറുള്ള ഒരു ഉപകരണവും അവിടെങ്ങും ഇല്ലല്ലോ എന്നീ സംശയങ്ങൾക്ക് ജവാൻമാർക്ക് ചെറിയ പരിക്കുകളേയുള്ളൂ എന്ന് അവർ വിശദീകരണം നൽകി. ചെറിയ പരിക്ക് ഉള്ളവർ മൂന്നാഴ്ച ആയിട്ടും ആശുപത്രി വിട്ടില്ലേ എന്ന സംശയത്തിന് മറുപടി ഉണ്ടായില്ല.

പ്രദർശനപരനായ നമ്മുടെ പ്രധാനമന്ത്രിയുടെ ചെയ്തികളെ ജനങ്ങൾ സംശയത്തോടെ നോക്കുന്നു എന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. വളരെ ഗൗരവമുള്ള കാര്യങ്ങളെ തമാശരൂപേണ കാണുന്ന രീതിയിലേക്ക് ജനങ്ങളുടെ മനോഘടന മാറിയിരിക്കുന്നു.

രണ്ട് ഇന്ത്യയിലെ മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കേന്ദ്ര സ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR). കോവിഡിനെതിരായ പ്രതിരോധ മരുന്നിൻറെ പരീക്ഷണത്തെ സംബന്ധിക്കുന്ന അവരുടെ ഉത്തരവ് മെഡിക്കൽ രംഗത്ത് ആശങ്ക പരത്തിയിരിക്കുന്നു. ആഗസ്റ്റ് 15ന് പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കാൻ പോന്ന തരത്തിൽ പരീക്ഷണങ്ങൾ പൂർത്തീകരിക്കണം എന്നതാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

സത്യത്തിൽ മരുന്ന് പ്രഖ്യാപിക്കേണ്ടത് പ്രധാനമന്ത്രിയല്ല. ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ ആ രംഗത്തെ വിദഗ്ധൻമാർ കാലങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കുന്നവയാണ്. ശാസ്ത്രജ്ഞൻമാർ റോക്കറ്റ് വിടും പോലെ പുതിയ മരുന്നിൻറെ കണ്ടുപിടിത്തം പ്രഖ്യാപിക്കാൻ യോഗ്യർ അതിൽ ഉൾപ്പെട്ട ഗവേഷകർ തന്നെയാണ്. കണിയാന്മാർ കവടി നിരത്തി സമയം കുറിക്കുന്നതുപോലെ ആഗസ്റ്റ്15 എന്നും മറ്റും ഉത്തരവിടുന്നത് വങ്കത്തരമാണ്.

കൊറോണ വൈറസിനെ നിർവീര്യമാക്കി മനുഷ്യ ശരീരത്തിലേയ്ക്ക് പ്രവേശിപ്പിച്ച്‌ അതിനെതിരെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധം മനസ്സിലാക്കി എത്രഅളവ് എത്രതവണ എന്നൊക്കെ പരീക്ഷിക്കാൻ വളരെ സമയബന്ധിതമായേ കഴിയൂ. എത്ര അടിയന്തരം ആണെന്ന് കരുതിയാലും ഒരു വർഷം മുതൽ ഒന്നര വർഷം വരെ ഇതിനു സമയമെടുക്കും. തിരക്കു കൂട്ടിയാൽ ഗുണമല്ല, കടുത്ത ദോഷമാണ് ഉണ്ടാവുക. സ്വന്തം ശരീരത്തിൽ രോഗാണുക്കളെ കുത്തിവച്ച് പരീക്ഷണം നടത്താൻ സന്നദ്ധപ്രവർത്തകർ തയ്യാറാവണം. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് ആളുകൾ വേണ്ടിവരും. അതിന് നല്ല സമയമെടുക്കും. സമയം ഒട്ടും ഇല്ലെങ്കിൽ സാധാരണ മൂന്നാം ലോക രാജ്യങ്ങളിൽ നടക്കുന്നതുപോലെ മറ്റ് അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവർ അവരറിയാതെതന്നെ പരീക്ഷണ വസ്തുക്കളാകും.

പ്രതിരോധ മരുന്നിനായി ലോകത്താകമാനം 140 ഓളം വ്യത്യസ്ത പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അവയിൽ പലതും ഇന്ത്യയെ അപേക്ഷിച്ച് വളരെ മുന്നിലുമാണ്. എങ്കിലും അവരാരുംതന്നെ മരുന്ന് കണ്ടുപിടിച്ചുവെന്നോ അത് എന്ന് പ്രഖ്യാപിക്കുമെന്നോ ഒന്നും ഇതേവരെ പറഞ്ഞിട്ടില്ല. അത്തരം അനൗചിത്യങ്ങളൊന്നും ശാസ്ത്രലോകത്തുള്ളവർ സാധാരണ ചെയ്യാറില്ല. അപ്പോൾ ICMR ഡയറക്ടർ പത്‌മശ്രീ ഡോ.ബൽറാം ഭാർഗവ ആഗസ്റ്റ് 15 നകം പരീക്ഷണങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കും?

ISRO യുടെ ഒരു അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-2. 2019 ജൂലൈ 14 ന് വിക്ഷേപിക്കുവാനും 2019 സെപ്റ്റംബർ 6 ന് ചന്ദ്രനിൽ ഇറങ്ങുവാനുമായിരുന്നു പദ്ധതി. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ വിക്ഷേപണം 8 ദിവസം വൈകി ജൂലൈ 22 നാണ് നടന്നത്. എന്നാൽ ചന്ദ്രനിൽ ഇറങ്ങുന്ന തീയതി മാറ്റിയില്ല. രണ്ടാം മോദി സർക്കാരിൻറെ നൂറാം ദിനം എങ്ങനെ മാറ്റിവയ്ക്കാൻ ആകുമെന്ന് സാമൂഹ്യ മാധ്യമങ്ങൾ കളിയാക്കി. ദൗത്യം പരാജയപ്പെട്ടു എന്നറിഞ്ഞപ്പോൾ ദേഷ്യത്തോടെ അണിയറയിലേക്ക് മടങ്ങുന്ന മോഡിയെ നമ്മൾ തത്സമയം കണ്ടു.

രാഷ്ട്രീയനേതൃത്വം അവർക്ക് വൈദഗ്ധ്യം ഇല്ലാത്ത ശാസ്ത്രലോകത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഇത്തരം അപകടങ്ങൾ ഉറപ്പാണ്. ഏതൊരു അവസരത്തേയും മുതലെടുക്കാൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുമ്പോഴാണ് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത്. അവർ പരിഹാസ കഥാപാത്രങ്ങളാകുന്നതും.

മുൻ പ്രസിഡണ്ട് അബ്ദുൽ കലാം തൻറെ റോക്കറ്റ് വിക്ഷേപണ ശ്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആദ്യപരീക്ഷണം തന്നെ പരാജയപ്പെട്ടു തകർന്ന് അറബിക്കടലിലേക്ക് വീണപ്പോൾ വ്യസനത്തോടെയിരുന്ന അബ്ദുൽകലാമിനോട് ആ വകുപ്പിൻറെ മന്ത്രി പറഞ്ഞു, ഇത് ഞാൻ പത്രക്കാരോട് വിശദീകരിച്ചു കൊള്ളാമെന്ന്. രണ്ടാമത് അത് വിജയകരമായി വിന്യസിച്ച വിവരം മന്ത്രിയെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഇക്കാര്യം ആദ്യം ലോകത്തോട് പറയേണ്ടത് ശാസ്ത്രജ്ഞർ തന്നെയാണ് മന്ത്രി അല്ല എന്ന്. കാരണം വിജയം വിശദീകരണം ആവശ്യപ്പെടുന്നില്ല.

പരാജയപ്പെടുന്ന എല്ലാ റോക്കറ്റ് വിക്ഷേപണങ്ങളുയുടെയും കാരണം ISRO അന്വേഷിക്കുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. എന്നാൽ ചന്ദ്രയാൻ-2 പരാജയപ്പെടാൻ കാരണം സോഫ്റ്റ്‌വെയറിൽ ഉണ്ടായ കുഴപ്പമാണ് എന്ന് കമ്മിറ്റി പറഞ്ഞതല്ലാതെ ഇതുവരെ ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.

അത്യന്തം ഗുരുതരവും സങ്കടകരവുമായ പട്ടാളക്കാരുടെ മരണവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന മരുന്നിന്റെ പരീക്ഷണവും വിലകുറഞ്ഞ തമാശകളുടെ വിഷയങ്ങളായി മാറുന്നത് ഇന്ത്യൻ ജനതയുടെ ദുര്യോഗമാണ്. ഈ രണ്ട് സംഭവങ്ങളിലും ദേശീയത തന്നെയാണ് പ്രധാനമന്ത്രി വ്യവഹരിക്കുന്നത്. ദേശീയത നല്ലൊരു വികാരമാണ്. എന്റെ രാജ്യം എന്ന ചിന്തയാണല്ലോ അത്. പക്ഷേ അതി-ദേശീയത ഒരു നല്ല വികാരമല്ല. അത് ഫാസിസത്തിന്റെ സിദ്ധാന്തമാണ്. അക്കാര്യം നമ്മൾ മറന്നുപോകരുത്.

- ഭാസുരേന്ദ്രബാബു - വിജയകുമാർ പിഎൻ.


'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ — പകർപ്പവകാശം ലേഖകന്.


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=Test&oldid=1207" എന്ന താളിൽനിന്ന് ശേഖരിച്ചത്